റിയാദ്: സൗദിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ രാജ്യത്തിന് പുറത്തേക്ക് പണമയക്കുന്നത് വർധിച്ചു. ഒക്ടോബറിൽ മാത്രം അയച്ചത് 1370 കോടി റിയാൽ. 2024 ഒക്ടോബറിലെ കണക്കുമായി താരതമ്യം ചെയ്യുേമ്പാൾ വർധന രണ്ട് ശതമാനം. അതേസമയം, ഈ വർഷം ഒക്ടോബറിൽ സൗദി പൗരന്മാർ വിദേശത്തേക്ക് പണമയച്ചത് 66 ലക്ഷം റിയാലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വർധന.
സൗദി സെൻട്രൽ ബാങ്ക് (സാമ) നൽകിയ കണക്കുകൾ പ്രകാരം, ഒക്ടോബറിലെ പ്രവാസികളുടെ പണമിടപാടുകൾ സെപ്റ്റംബറിനെ അപേക്ഷിച്ച് 31.4 കോടി റിയാലാണ് വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.