അഡ്വ. ബി.ആർ.എം ഷഫീറിനെ ഒ.ഐ.സി.സി മദീന പ്രവർത്തകർ ഉപഹാരം നൽകി ആദരിക്കുന്നു

അഡ്വ. ബി.ആർ.എം ഷഫീറിന് ഒ.ഐ.സി.സി മദീന സീകരണം നൽകി

മദീന: നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന മതേതരത്വവും ജനാധിപത്യവും ഇല്ലാതാക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അതിനെതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുവേണ്ടിയാണ് രാജ്യത്തിന്റെ ചരിത്രത്തിൽ ദീർഘമായ ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി മുന്നോട്ടുപോകുന്നതെന്നും അഡ്വ. ബി.ആർ.എം ഷഫീർ പറഞ്ഞു.

ഒ.ഐ.സി.സി മദീന സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഹമീദ് പെരുംപറമ്പിൽ അധ്യക്ഷത വഹിച്ചു. ബഷീർ പുൽപള്ളി, സിയാദ് കായംകുളം, ഹിഫ്സുറഹ്മാൻ, ഷാജി ആദിക്കാട്ടുകുളങ്ങര, ആദിൽ ചടയമംഗലം തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഫൈസൽ അഞ്ചൽ സ്വാഗതവും ഹനീഫ അങ്ങാടിപ്പറം നന്ദിയും പറഞ്ഞു.

Tags:    
News Summary - Adv. BRM Shafeer received by OICC Madeena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.