കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി.എ മൾട്ടിമീഡിയ ഒന്നാംറാങ്ക്

ജേതാവ് സഹ്‌ല ഉമറിന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം

വക്റ ബ്ലോക്ക് പ്രസിഡൻറ് നിസാം കൊല്ലം ഉപഹാരം

നൽകുന്നു

റാങ്ക് ജേതാവിന് ഉപഹാരം നൽകി

ദോഹ: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി.എ മൾട്ടിമീഡിയ ഒന്നാം റാങ്ക് ജേതാവ് തൃശൂർ ഗുരുവായൂർ വെൻമേനാട് സ്വദേശിനി വട്ടച്ചിറ സഹ്‌ല ഉമറിനെ ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം വക്റ ബ്ലോക്ക് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

ഖത്തറിൽ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയ സഹ്‌ല നാട്ടിലാണ് തുടർപഠനം നടത്തിയത്. ഇപ്പോൾ ഉപരിപഠനത്തിനുള്ള ഒരുക്കത്തിലാണ്. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ അതോറിറ്റി ജീവനക്കാരൻ നാലകത്ത് ഉമർ മുഹമ്മദിെൻറ മകളാണ് സഹ്‌ല. തൃശൂർ ജില്ലയിലെ കാക്കശ്ശേരി സ്വദേശി റാഷിദാണ് ഭർത്താവ്. സോഷ്യൽ ഫോറം വക്റ ബ്ലോക്ക് പ്രസിഡൻറ് നിസാം കൊല്ലം മെമേൻറാ കൈമാറി. സ്റ്റേറ്റ് കമ്മിറ്റി അംഗം അഷ്‌റഫ് പയ്യോളി, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷിഹാസ്, ലത്തീഫ് എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - The rank winner was rewarded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.