നിറഞ്ഞ സദസ്സിൽ ജി.ആർ.സി.സി ‘തിരുവോണ നിലാവ്’

ദോഹ: അത്തപ്പൂക്കളം, മാവേലി, ശിങ്കാരിമേളം തുടങ്ങി വിവിധ പരിപാടികളുമായി സഫാരി മാളിലെ നിറഞ്ഞ സദസ്സിൽ ഓണാഘോഷം സംഘടിപ്പിച്ച് ജി.ആർ.സി.സി. മോഹിനിയാട്ടം, ജി.ആർ.സി.സിയിലെ കുട്ടികളുടെ ഫാഷൻ ഷോ, വെറൈറ്റി ഡാൻസ് തിരുവാതിര, സദസ്സിനെ വിസ്മയിപ്പിച്ച് നഥാനിയയുടെ സ്റ്റോറി ടെല്ലിങ്, സദസ്സിനെ സംഗീത സാന്ദ്രമാക്കിയ ഗായകരുടെ പാട്ടുകൾ തുടങ്ങി വിവിധ പരിപാടികളുമായാണ് ജി.ആർ.സി.സി ‘തിരുവോണ നിലാവ്’ പരിപാടി സംഘടിപ്പിച്ചത്. സഫാരി മാളുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ കലാ-സാംസ്കാരിക-സംഗീത ആവിഷ്കാരങ്ങൾ അരങ്ങേറി. റോഷ്‌നി ടീച്ചർ, വിനേഷ്, സുബൈർ, ജി.ആർ.സി.സിയിലെ മറ്റു ഭാരവാഹികൾ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ, മറ്റു ഗ്രൂപ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - G.R.C.C. ‘Thiruvona’ stands in a standing ovation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.