പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽനിന്ന്

പരിസ്ഥിതി ലംഘനങ്ങൾ പിടികൂടി

ദോഹ: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വകുപ്പും ലെഖ് വിയ സേനയും മധ്യമേഖലയിൽ നടത്തിയ വിപുലമായ പരിശോധനയിൽ പരിസ്ഥിതി ലംഘനങ്ങൾ പിടികൂടി.

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്റെയും തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. ഉം ഉവൈന, ഉം ഷമീം, അൽ സീഖ് എന്നീ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വാദി ജല്ലാൽ, അൽ റുക്ബ, മുകൈനിസ്, ഉമ്മു ഉവൈന, ബൈദ അൽഖ, അൽ കിരാന, അൽ സബ്സാബ്, അൽ തവാർ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലും നിരവധി ലംഘനങ്ങൾ പിടികൂടിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കർശന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.

Tags:    
News Summary - Environmental violations caught in raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.