ദോഹ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനം

ദോഹ: ഖത്തറിലെ പ്രവാസി മലയാളി വിദ്യാർഥി സമൂഹത്തിന്റെ മത-ധാർമിക ശിക്ഷണ രംഗത്ത് കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി സ്തുത്യർഹ സേവനമനുഷ്ഠിക്കുന്ന ദോഹ അൽ മദ്റസ അൽ ഇസ്‌ലാമിയ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം തുടരുന്നതായി പ്രിൻസിപ്പൽ അറിയിച്ചു.

ആയിരത്തിലധികം വിദ്യാർഥികൾ പഠിച്ചു കൊണ്ടിരിക്കുന്ന മദ്റസയിൽ കെ.ജി മുതൽ 10 വരെ ക്ലാസുകളിലേക്കാണ് പ്രവേശനം. അബൂഹമൂറിൽ പ്രവർത്തിക്കുന്ന മദ്റസയിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ വ്യാഴം, ശനി ദിവസങ്ങളിലും കെ.ജിയിൽ ശനിയാഴ്ചകളിലുമാണ് ക്ലാസുകൾ. ദോഹയിലെ വിവിധ ഭാഗങ്ങളിലേക്ക് ഗതാഗത സൗകര്യം ലഭ്യമാണ്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഓഫിസിലെത്തി പ്രവേശനം നടപടികൾ പൂർത്തിയാക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് 5509 9389, 5583 9378 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - Doha al madrasathul Islamiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.