ഒമാൻ എയർ 30 സർവിസുകൾ റദ്ദാക്കി

മസ്കത്ത്: ചൊവ്വ, ബുധൻ ദിവസങ്ങളിലെ 30 സർവിസുകൾ റദ്ദാക്കിയതായി ദേശീയ വിമാന കമ്പ നിയായ ഒമാൻ എയർ അറിയിച്ചു. ബോയിങ് 737 മാക്സ് വിമാനങ്ങളുടെ സർവിസ് നിർത്തിെവക്ക ാനുള്ള സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയുടെ നിർദേശത്തിെൻറ ഭാഗമായാണ് തീരുമാനം. ഹൈദരാബാദ്, മുംബൈ, ദുബൈ, സലാല, കുവൈത്ത്, ബഹ്റൈൻ, ദമ്മാം, റിയാദ്, നൈറോബി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവിസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്.

മാർച്ച് 12 മുതലാണ് ഒമാൻ എയർ മാക്സ് സർവിസുകൾ നിർത്തിയത്. മാർച്ചിൽ 176 സർവിസുകൾ റദ്ദാക്കിയ ഒമാൻ എയർ ഏപ്രിലിൽ 450 സർവിസ് റദ്ദാക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് സീറ്റുകൾ ലഭ്യമായ തൊട്ടടുത്തുള്ള സർവിസുകളിൽ റീബുക്കിങ് ലഭ്യമാക്കുന്നുണ്ട്.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.