?????????? ??. ????????????????? ???????????? ??? ???????????? ?????? ??????????????

ഒമാനും അമേരിക്കയും തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചു

മസ്കത്ത്: സലാല, ദുകം തുറമുഖങ്ങളിലെ സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന തന ്ത്രപ്രധാനമായ കരാറിൽ ഒമാനും അമേരിക്കയും ഒപ്പുെവച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം പുതിയ തലങ്ങളിലേക്ക് വിപുലീകരിക്കുന്ന കരാറിൽ ഒമാനിലെ അമേരിക്കൻ അംബാസഡർ മാർക്ക് ജെ. സിവിയേഴ്സും ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ മുഹമ്മദ് അൽ റസ്ബിയുമാണ് ഒപ്പുവെച്ചത്. ഒമാെൻറ പരമാധികാരം ഉറപ്പാക്കുന്നതിൽ അമേരിക്കയുടെ പിന്തുണ വ്യക്തമാക്കുന്നതാണ് കരാറെന്ന് ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.