ഷമീര്‍ പാറയില്‍ കാഞ്ഞിരപ്പള്ളി (മുഖ്യ രക്ഷാധികാരി), മുഹമ്മദ് ഷാ റസാഖ് (പ്രസി.), നൈസാം ഹനീഫ് വാഴൂര്‍ (ജന.സെക്ര.), ഫൈസല്‍ മുഹമ്മദ് വൈക്കം(ട്രഷ.)

മസ്കത്ത് കെ.എം.സി സി കോട്ടയം ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

മസ്‌കത്ത്: മസ്കത്ത് കെ.എം.സി സി കോട്ടയം ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തുമസ്കത്ത് കെ.എം.സി സി കോട്ടയം ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. റൂവി കെ.എം.സി.സി ഓഫിസില്‍ നടന്ന കോട്ടയം ജില്ല കെ.എം.സി.സി ജനറല്‍ ബോഡി യോഗം കേന്ദ്ര കമ്മിറ്റി ഹരിത സാന്ത്വനം കണ്‍വീനര്‍ മുജീബ് കടലുണ്ടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഷമീര്‍ പാറയില്‍ കാഞ്ഞിരപ്പള്ളി ആണ് മുഖ്യ രക്ഷാധികാരി.

പ്രസിഡന്റായി മുഹമ്മദ് ഷാ റസാഖ് എരുമേലി, ജനറല്‍ സെക്രട്ടറിയായി നൈസാം ഹനീഫ് വാഴൂര്‍, ട്രഷററായി ഫൈസല്‍ മുഹമ്മദ് വൈക്കം എന്നിവരെയും തിരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: അന്‍സാരി ഖാന്‍ ചോറ്റി, മുഹമ്മദ് കാബൂസ് ചാമംപതാല്‍( വൈസ് പ്രസി.),അജ്മല്‍ കബീര്‍ ഇടക്കുന്നം, അജ്മല്‍ കാരുവേലില്‍ കങ്ങഴ (സെക്ര.), മുഹമ്മദ് സാലി കോട്ടയം, ഇസ്മാഈല്‍ കൂട്ടിക്കല്‍, കെ ഐ സിയാദ് ഇടക്കുന്നം, അബ്ദുല്‍ ലത്തീഫ് വാഴൂര്‍, ഷാനവാസ് എരുമേലി, അഫ്‌സല്‍ പാലാ, റമീസ് ഈരാറ്റുപേട്ട (എക്‌സിക്യൂട്ടിവ് അംഗങ്ങള്‍). കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്കള റിട്ടേണിങ് ഓഫിസറായിരുന്നു. നിയുക്ത ഭാരവാഹികള്‍ക്ക് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍, ജനറല്‍ സെക്രട്ടറി റഫീഖ് മണിമല എന്നിവര്‍ ഓണ്‍ലൈന്‍ വഴി ആശംസകള്‍ നേര്‍ന്നു.

Tags:    
News Summary - Muscat KMCC Kottayam district committee officers elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.