‘മസ്കത്ത് കൃഷിക്കൂട്ടം’ വിത്ത് വിതരണം സംഘടിപ്പിച്ചു 

മസ്കത്ത്: മസ്കത്ത് കൃഷിക്കൂട്ടം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിത്ത്  വിതരണം സംഘടിപ്പിച്ചു. റുസൈൽ പാർക്കിൽ നടന്ന പരിപാടിയിൽ ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 150ലധികം പേർ പെങ്കടുത്തു. താര ജയചന്ദ്രെൻറ ഇൗശ്വര പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. 

വിത്ത് പാകലും പരിപാലനവും എന്ന വിഷയത്തിൽ വിജയൻ നായർ, ജൈവ പച്ചക്കറിയും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ. പ്രദീപ്‌ ശ്രീധരൻ, ജൈവ കൃഷിയുടെ  ആവശ്യകത എന്ന വിഷയത്തിൽ മാത്യൂസ് ജോർജും പ്രഭാഷണം നടത്തി. പരിപാടിയിൽ പങ്കെടുത്തവർ അവരുടെ കൃഷി അനുഭവങ്ങൾ പങ്കുവെച്ചു. കൂട്ടായ്മയെ കുറിച്ച് സിബി ജേക്കബ് സംസാരിച്ചു. ഡോ. നാഫിയ സലിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സി.പി. മനീഷ് നന്ദി പറഞ്ഞു. ഷിൻജു ജൂലിയാണ് പരിപാടി അവതരിപ്പിച്ചത്. പ്രളയക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരെ സ്മരിച്ച് ഒരുനിമിഷം മൗനം ആചരിച്ചു.

Tags:    
News Summary - agriculture-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.