???????????????????? ???????? ?????????? ????????????????????? ???????????????????

ദക്ഷിണകൊറിയൻ യുദ്ധക്കപ്പലുകൾ കുവൈത്ത് സന്ദർശിച്ചു

കുവൈത്ത് സിറ്റി: രണ്ടു ദക്ഷിണ കൊറിയൻ യുദ്ധക്കപ്പലുകൾ കുവൈത്ത് സന്ദർശിച്ചു. 1979ൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങിയ ശേഷം ആദ്യമായാണ് കൊറിയൻ നാവികസംഘം കുവൈത്തിലെത്തുന്നത്. ശുവൈഖ് തുറമുഖത്ത് നടന്ന ചടങ്ങിൽ കുവൈത്തിലെ ദക്ഷിണ കൊറിയൻ അംബാസഡർ യൂ യോൻചുൽ പെങ്കടുത്തു. ഇരുരാജ്യങ്ങളും തമ്മിൽ സൈനിക, സൈനികേതര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിയറ്റ്നാം, ഇന്ത്യ, യു.എ.ഇ, ഇൗജിപ്ത്, ശ്രീലങ്ക, ഇന്തോേനഷ്യ, തായ്ലൻഡ്, മലേഷ്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്ന 98 ദിവസത്തെ പര്യടനത്തിലാണ് കൊറിയൻ സംഘമുള്ളത്. ശൈഖ് ജാബിർ കൾചറൽ സെൻററിൽ പാരമ്പര്യ കലാപ്രകടനങ്ങൾ, നേവൽ ബാൻഡിെൻറ പ്രകടനങ്ങൾ, ൈതക്വാൻഡോ പ്രദർശനം എന്നിവയുണ്ടായി.

Tags:    
News Summary - South Koria warships visited Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.