????????????????????????????? ???????????? ??????????? ????????????????? ????????????????????? ?????????????

നിർമാണത്തിലുള്ള പള്ളിയുടെ മേൽക്കൂര തകർന്ന് മൂന്നുപേർ മരിച്ചു

കുവൈത്ത് സിറ്റി: നിർമാണം നടന്നുകൊണ്ടിരിക്കുന്ന പള്ളിയുടെ മേൽക്കൂര തകർന്നുവീണ് മ ൂന്നുപേർ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സുലൈബീകാത്ത് ശ്മശാനത്തിന് സമീപം അൽ നഹ്ദയിൽ പുതുതായി നിർമിക്കുന്ന മസ്ജിദിലാണ് അപകടം. വാർപ്പിെൻറ തട്ടുകൾ പൊളിച്ചുകൊണ്ടിരുന്ന അഞ്ച് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേർ മരിക്കുകയായിരുന്നു. കാപിറ്റൽ ഗവർണറേറ്റ് അഗ്നിശമന വിഭാഗം മേധാവി ബ്രിഗേഡിയർ അഹ്മദ് അൽ റുശൈദിയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന് ഇടയാക്കിയ കാരണം കണ്ടെത്താൻ പ്രത്യേക സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. നിർമാണത്തിലോ സുരക്ഷ സംവിധാനത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നകാര്യമാണ് അന്വേഷണ പരിധിയിൽ വരുക.


Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.