കിഫ് ഫുട്ബാൾ; ഗ്രൂപ് ജേതാക്കളാവാൻ യു.ജി.സി; തൊട്ടുപിന്നിൽ സോക്കർ കേരള

കുവൈത്ത്സിറ്റി: കിഫ് സോക്കർ ലീഗ് ആറാം വാരത്തിലെ ആദ്യ മത്സരത്തിൽ പരിചയസമ്പന്നരായ യുനൈറ്റഡ് ഗോവൻസ് ഗോവ മെറൂൺസിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തോൽപിച്ചു.
നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച അവർക്ക് സീസണിലെ തങ്ങളുടെ ആദ്യ തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി. രണ്ടാം മത്സരത്തിൽ കേരള സോക്കറിനോട് 3-0ത്തിന് തോറ്റ സാതോസ് യുനൈറ്റഡിന് തുടക്കത്തിൽ കാണിച്ച മികവ് പുറത്തെടുക്കാനായില്ല.
മൂന്നാം മത്സരത്തിൽ സ്പാർക്ക് എഫ്.സിയും പെൻ ഫ്രൻഡ്സും ഒാരോ ഗോൾ വീതം അടിച്ച് സമനില പാലിച്ചു. എ.കെ.എഫ്.സിയും ഗോവ ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന നാലാം മത്സരം 1-1ന് സമനിലയിൽ കലാശിച്ചു.
മത്സരത്തിലുടനീളം കളം നിറഞ്ഞ് കളിച്ച എ.കെ.എഫ്.സി കൃഷ്ണനിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ലഭിച്ച പെനാൽട്ടിയിലൂടെ ഗോവ സമനില ഗോൾ നേടി.

Tags:    
News Summary - Kif fottbal winners, Kuwaint news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.