മദ്യവുമായി പിടിയിലായവർ

63 കുപ്പി മദ്യവുമായി പിടിയിൽ

കുവൈത്ത് സിറ്റി: അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മദ്യവുമായി രണ്ടുപേർ പിടിയിലായി. 63 കുപ്പി മദ്യം ഇവരിൽനിന്ന് കണ്ടെടുത്തു. പിടിയിലായവർ ഏഷ്യൻ പ്രവാസികളാണ്. ഫഹാഹീലിലെ ചെക്ക് പോയന്റിൽനിന്നാണ് ഇവരെ പിടികൂടിയത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസഥർ ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ ഡ്രഗ് ആൻഡ് ആൽക്കഹോൾ നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് കൈമാറി.

Tags:    
News Summary - Caught with 63 bottles of liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.