അബ്ദുർ റഹീം സഖാഫി അത്തിപ്പറ്റ (പ്രസിഡന്‍റ്), ശംസുദ്ദീൻ മാമ്പ (ജനറൽ സെക്രട്ടറി), അബ്ദുർ റഹ്മാൻ കരുനാഗപ്പള്ളി (ട്രഷറർ)

ഐ.സി.എഫ് മനാമ റീജ്യൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

മനാമ: ഐ.സി.എഫ് മനാമ റീജ്യൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തല ഉയർത്തി നിൽക്കാം എന്ന ശീർഷകത്തിൽ നടത്തിയ മെംബർഷിപ് കാമ്പയിന് ശേഷം നടന്ന വാർഷിക കൗൺസിൽ അബ്ദുറഹീം സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ സംഘടനകാര്യ സെക്രട്ടറി ശംസു പൂക്കയിൽ ഉദ്ഘാടനം ചെയ്തു. അബ്ദുർ റഹീം സഖാഫി അത്തിപ്പറ്റ (പ്രസിഡന്‍റ്), ശംസുദ്ദീൻ മാമ്പ (ജനറൽ സെക്രട്ടറി,) അബ്ദുർ റഹ്മാൻ കരുനാഗപ്പള്ളി (ട്രഷറർ) എന്നിവരാണ് മനാമ റീജ്യൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ.

ഡെപ്യൂട്ടി പ്രസിഡന്‍റുമാരായി കാസിം വയനാട്, അശ്റഫ് രാമത്ത്, നൗഷാദ് കണ്ണൂർ എന്നിവരെയും സെക്രട്ടറിമാരായി ഷെഫീഖ് പൂക്കയിൽ (ഓർഗനൈസിങ് ആൻഡ് ട്രെയിനിങ്), മുസ്തഫ ഒറ്റപ്പാലം (അഡ്മിനിസ്ട്രേഷൻ ആൻഡ് ഐ.ടി), ഹബീബ് പട്ടുവം (പി.ആർ ആൻഡ് മീഡിയ), അസീസ് ചെരുമ്പ (വുമൺ.എം പവർമെന്റ് ), ഹുസൈൻ സഖാഫി (തസ്കിയ), ഷിഹാബ് അസ്ലമി (ഹാർമണി ആൻഡ് എമിനൻസി), യൂസുഫ് അഹ്സനി ( മോറൽ എജുക്കേഷൻ), റഷീദ് കുളത്തൂർ (നോളജ്), റഷീദ് പുന്നാട് (പബ്ലിക്കേഷൻ), സലാം പെരുവയൽ (വെൽഫെയർ ആൻഡ് സർവിസ്), ഫിറോസ് മാഹി (ഇക്കണോമിക്) എന്നിവരെയും തെരഞ്ഞെടുത്തു.

മനാമ സുന്നി സെന്ററിൽ നടന്ന വാർഷിക കൗൺസിലിൽ അതാത് സമിതി സെക്രട്ടറിമാർ വാർഷിക പ്രവര്‍ത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരിം പുനഃസംഘടന നടപടികൾക്ക് നേതൃത്വം നൽകി. സയ്യിദ് ബാഫഖീഹ് തങ്ങൾ, അബ്ദുറഹ്മാൻ ഹാജി കാഞ്ഞങ്ങാട്, നാഷനൽ നേതാക്കളായ ഷാനവാസ് മദനി, ശമീർ പന്നൂർ എന്നിവർ വേദിയിൽ സന്നിഹിതരായി. അസീസ് ചെരുമ്പ സ്വാഗതവും ശംസുദ്ദീൻ മാമ്പ നന്ദിയും പറഞ്ഞു.

Tags:    
News Summary - ICF Manama Regional Committee Reorganized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.