ഗൾഫ് മാധ്യമം പ്രവാസലോകത്തിന്റെ വഴികാട്ടി -മണിക്കുട്ടൻ കെ.ടി.എം

മനാമ: പ്രവാസികളുടെ ശബ്ദമായി ഗൾഫ് മാധ്യമം എത്തിയിട്ട് കാൽനൂറ്റാണ്ടാകുന്നു. ഈ കാലയളവിൽ ഗൾഫ് മലയാളികളുടെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും ദുരിതങ്ങളും പുറംലോകത്തെ അറിയിക്കാൻ മാധ്യമത്തിന് കഴിഞ്ഞെന്നുള്ളത് പ്രശംസനീയമായ കാര്യമാണ്. കോവിഡ് ദുരിതകാലങ്ങളിൽ സഹായിയായും വഴികാട്ടിയായും ഈ പത്രം നിലകൊണ്ടു. നാട്ടിലെ എല്ലാ വാർത്തകളും ചൂടാറാതെ പ്രവാസി മലയാളികളുടെ അടുത്തെത്തിക്കാൻ എന്നും ഗൾഫ് മാധ്യമത്തിനു സാധിച്ചിട്ടുണ്ട്.

നാട്ടിൽനിന്ന് വിട്ടുനിൽക്കുന്നവർക്ക് എന്നും ആശ്വാസമായിരുന്നു ഈ പത്രം. പവിഴദ്വീപിൽ 25 വർഷത്തിലേക്കു കടക്കുമ്പോൾ എല്ലാവിധ ആശംസകളും നേരുന്നു. ഇതോടൊപ്പം ഗൾഫ് സർക്കുലേഷൻ കാമ്പയിൻ പങ്കാളിയാകാനും എത്രയും വേഗം വരിക്കാരാകാനും എല്ലാ മലയാളികളോടും അഭ്യർഥിക്കുന്നു.

Tags:    
News Summary - Gulf Madhyamam is the Guide for Expatriate World -Manikkuttan K.T.M

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT