ഇന്ത്യൻ എംബസി ഓപൺ ഹൗസിൽനിന്ന്

ഇന്ത്യൻ സമൂഹത്തിന്റെ പരാതികൾക്ക് പരിഹാരം കണ്ട് എംബസി ഓപൺ ഹൗസ്

മനാമ: ഇന്ത്യൻ എംബസി ഓപൺ ഹൗസിൽ 50ലധികം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു. അംബാസഡർ വിനോദ് കെ. ജേക്കബ് നേതൃത്വം നൽകി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ പരാതികൾ അവതരിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നു. വീട്ടുജോലിക്കാരുടേതുൾപ്പെടെ നിരവധി കേസുകൾ തീർപ്പാക്കി.

പ്രാദേശിക അധികാരികൾക്കും ഐ.സി.ആർ.എഫ്, ടി.കെ.എസ്, എ.ടി.എം, വേൾഡ് എൻ.ആർ.ഐ കൗൺസിൽ എന്നിവയുൾപ്പെടെയുള്ള അസോസിയേഷനുകൾക്കും അംബാസഡർ നന്ദി പറഞ്ഞു.

പരാതികളിൽ ഭൂരിഭാഗവും ഓപൺ ഹൗസിൽ പരിഹരിച്ചു. മറ്റുള്ളവ എത്രയും വേഗം പരിഹരിക്കുമെന്ന് എംബസി അറിയിച്ചു. ഓപൺ ഹൗസിൽ സജീവമായി പങ്കെടുത്തതിന് ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്യൂണിറ്റി അംഗങ്ങൾക്കും അംബാസഡർ നന്ദി പറഞ്ഞു.

Tags:    
News Summary - Embassy Open House resolve grievances of Indian community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.