മനാമ: രാജ്യത്ത് നിലനിൽക്കുന്ന സാഫി, ഷേരി, അൻഡാക് മത്സ്യങ്ങളെ പിടിക്കുന്നതിനുള്ള നിരോധനം മേയ് 31 ഓടെ അവസാനിക്കും.
സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനും പ്രജനനം സംരക്ഷിക്കുന്നതിനുമായി കഴിഞ്ഞ ഏപ്രിൽ ഒന്നുമുതലാണ് സുപ്രീംകൗൺസിൽ ഫോർ ദി എൻവയൺമെന്റ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര പാരിസ്ഥിതിക മാനദണ്ഡങ്ങൾക്കനുസൃതമായി മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മത്സ്യങ്ങളുടെ നിലനിൽപിനുമുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സസിന്റെ പ്രതിബദ്ധതയെയാണ് നിരോധനം കൊണ്ട് പ്രതിഫലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.