?????????????????????????????????????? ?????????????????? ?????????????????????????????????

മസ്കത്തിലുണ്ടായിരുന്ന ബഹ്റൈനികളെ തിരിച്ചെത്തിച്ചു

മനാമ: ഇറാനില്‍ നിന്നും മടങ്ങും വഴി മസ്കത്തില്‍ കഴിഞ്ഞ ബഹ്റൈനികളെ ക ഴിഞ്ഞ ദിവസം രാജ്യത്ത് തിരിച്ചെത്തിച്ചതായി ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. ഇവരെ ദോഹ വഴിയാണ് വാടകക്കെടുത്ത വിമാനത്തില്‍ തിരിച്ചെത്തിക്കാന്‍ സംവിധാനമൊരുക്കിയത്. ഒമാന്‍ അധികൃതര്‍, ഖത്തര്‍ അധികൃതര്‍ എന്നിവരുമായി ചേര്‍ന്നാണ് ഇവരെ സുരക്ഷിതമായി കൊണ്ടുവരുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഒരുക്കിയത്.

ബഹ്റൈനികളെ തിരിച്ചെത്തിക്കുന്നതിന് പൂര്‍ണാര്‍ഥത്തില്‍ സഹകരിച്ച ഒമാന്‍ അധികൃതര്‍ക്ക് ആരോഗ്യ മന്ത്രാലയം നന്ദി രേഖപ്പെടുത്തി. ബഹ്റൈനിൽ എത്തിയവരെ വൈദ്യ പരിശോധനകള്‍ക്ക് വിധേയമാക്കി. തുടർന്ന് ക്വാറൻറീന്‍ സംവിധാനത്തിലേക്ക് മാറ്റി. വിദേശ രാജ്യങ്ങളിലുള്ള ബഹ്റൈന്‍ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.