ആസാഫ്

പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിലായി. കൂർക്കഞ്ചേരി സോമിൽ റോഡിൽ ആസാഫിനെയാണ് (21) നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 10ാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രണയംനടിച്ച് കൂടെ കൊണ്ടുനടന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഗർഭിണി ആവുകയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ മാസം തികയാതെ ചാപിള്ളയെ പ്രസവിക്കുകയുമായിരുന്നു.

രണ്ടുകൊല്ലം മുമ്പാണ് കേസിനാസ്പദമായ സംഭവം. വീണ്ടും പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി ഇക്കാര്യം പറഞ്ഞ് പീഡനം ആവർത്തിക്കുകയായിരുന്നു. ഇതോെടയാണ് പെൺകുട്ടി പരാതി നൽകിയത്. എസ്.ഐ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ എ.എസ്.ഐ രാംകുമാർ, സി.പി.ഒമാരായ ശ്രീജിത്ത്, ധനേഷ്, ജാൻസി, ജയന്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags:    
News Summary - rape case man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.