വാഷിങ്ടൺ: യു.എസ് മുൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറിയുടെ ഇറാൻ സന്ദർശനം നയവിരുദ്ധമെന്ന് ആരോപണം. ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ആണ് ആരോപണത്തിന് തുടക്കമിട്ടത്. അധികാരമൊഴിഞ്ഞതിനു ശേഷം മൂന്നോ നാലോ തവണ ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സരീഫുമായി കൂടിക്കാഴ്ച നടത്തിയ കാര്യം കെറി സമ്മതിച്ചിരുന്നു. ഇത് യു.എസിെൻറ വിദേശകാര്യനയത്തിന് നിരക്കാത്തതാണെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.
2015ൽ ഇറാനുമായുള്ള ആണവകരാറിന് അനുരഞ്ജന ശ്രമങ്ങൾ നടത്തിയ കെറി, എവരിഡേ ഇൗസ് എക്സ്ട്രാ എന്ന തെൻറ പുതിയ പുസ്തകത്തിെൻറ പ്രചാരണാർഥമാണ് സരീഫിനെ കണ്ടതെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.