കാബൂൾ: അഫ്ഗാനിസ്താനിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രമം തുടരവെ, സർക്കാറിനെ പിന് തുണക്കുന്ന 25 മിലിഷ്യകളെ താലിബാൻ വധിച്ചു. വടക്കൻ മേഖലയിലെ ബങ്ക്ലൻ പ്രവിശ്യയിലെ നഹ്റിൻ ജില്ലയിലാണ് സംഭവം. സൈനികർക്കൊപ്പം ചേർന്നാണ് മിലിഷ്യകളും പ്രവർത്തിക്കുന്നത്.
രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തറിലെ ദോഹയിൽ ഏഴാംവട്ട ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സംഭവം. താലിബാൻ, യു.എസ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബർ ഒന്നിനുമുമ്പായി സമാധാന കരാറിനു രൂപംനൽകാനാവുമെന്നാണ് യു.എസിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.