ലൈംഗികാതിക്രമം: മ്യാന്മർ സൈന്യം യു.എൻ കരിമ്പട്ടികയിൽ

ന്യൂയോർക്: ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും നടത്തിയതിെൻറ പേരിൽ മ്യാന്മർ സായുധസേനയെ യു.എൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. മ്യാന്മറിൽനിന്ന് പലായനം ചെയ്ത ഏഴു ലക്ഷത്തോളം റോഹിങ്ക്യകളിൽ ഭൂരിഭാഗവും ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയമായതായി യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് വിലയിരുത്തി. 

ഗർഭിണികൾക്കുനേരെ ഉൾപ്പെടെ ൈലംഗികാതിക്രമമുണ്ടായി. വ്യാപകമായ ഭീഷണിയും ൈലംഗികാതിക്രമങ്ങളും റോഹിങ്ക്യകളെ പൂർണമായും ഉന്മൂലനം ചെയ്യാനായി ആസൂത്രണം ചെയ്ത തന്ത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
 

Tags:    
News Summary - Myanmar military put on UN blacklist for sexual violence -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.