ഇസ്ലാമാബാദ്: കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ പാകിസ്താന്‍ പ്രതികരണം തണുപ്പനെന്ന് മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ജമാഅത്തുദ്ദഅ്വ നേതാവ് ഹാഫിസ് സഈദ്. ‘‘കശ്മീരികളെ അനുകൂലിച്ച് പാക് പ്രധാനമന്ത്രി ഒന്നോ രണ്ടോ പ്രസ്താവന ഇറക്കിയതുകൊണ്ട് കാര്യമായില്ല. താഴ്വരയിലെ ജനം പാകിസ്താന്‍ സര്‍ക്കാറിന്‍െറ പൂര്‍ണപിന്തുണ അര്‍ഹിക്കുന്നുണ്ട്’’ -വെള്ളിയാഴ്ച ജമാഅത്തുദ്ദഅ്വ ആസ്ഥാനമായ മസ്ജിദെ ഖാദിസിയ്യയില്‍ നടത്തിയ പ്രഭാഷണത്തില്‍ ഹാഫിസ് സഈദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.