ബംഗ്ളാദേശ് പ്രഫസറുടെ വധം: നാലു പേര്‍ അറസ്റ്റില്‍

ധാക്ക: മതേതര ബ്ളോഗറായ പ്രഫസറുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന നാലു പേരെ പൊലീസ് അറസ്റ്റ്ചെയ്തു.
ഇവര്‍ നിരോധിത സംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ളാദേശില്‍ പെട്ടവരാണെന്ന് സംശയിക്കുന്നു.
ഏപ്രില്‍ 23നാണ് പ്രഫസര്‍ രിസാവുല്‍ കരീം സിദ്ദീഖിയെ സര്‍വകലാശാലയിലേക്കുള്ള യാത്രക്കിടെ വെട്ടിക്കൊന്നത്. കൃത്യം നടത്തിയ ഉടന്‍ ആക്രമികള്‍ സ്ഥലംവിടുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.