ഹേഗ്: മാലിയില്‍ തിംബക്തുവിലെ പൈതൃക നിര്‍മാണങ്ങള്‍ തകര്‍ത്ത കേസില്‍ അഹ്മദ് അല്‍ഫഖി അല്‍മഹ്ദിക്ക് അന്താരാഷ്ട്ര കോടതി ഒമ്പതുവര്‍ഷം തടവുശിക്ഷ വിധിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒമ്പതു ശവകുടീരങ്ങളും സീദി യഹ്യ പള്ളിയും തകര്‍ക്കാന്‍ നേതൃത്വം നല്‍കിയെന്നാണ് കേസ്.തെറ്റില്‍ പശ്ചാത്തപിച്ച അഹ്മദ് അല്‍ ഫഖി, ചെയ്തിയില്‍ രാജ്യത്തോട് മാപ്പുചോദിക്കുന്നുവെന്നും, തന്‍െറ പാത ആരും പിന്തുടരരുതെന്നും അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.