????????? ????????? ??????????? ?????????????? ??????????? ???????? ??? ?

സംസ്ഥാന ജൂനിയർ ഫുട്ബാൾ കിരീടം മലപ്പുറത്തിന്

തൃക്കരിപ്പൂർ: നടക്കാവ് രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിനെ തോൽപിച്ച് മലപ്പുറത്തിന് കിരീടം.

ഞായറാഴ്ച നടന്ന ഫൈനലിൽ ഇരു ടീമുകളും മുഴുവൻ സമയത്ത്‌ ഓരോ ഗോൾ നേടി സമനില പാലിച്ചു. ടൈബ്രേക്കറിലും മൂന്ന് ഗോൾ വീതം നേടി തുല്യതയിലായതിനെ തുടർന്ന് സഡൺ ഡത്തിലായിരുന്നു മലപ്പുറത്തിെൻറ വിജയം. മലപ്പുറത്തിനുവേണ്ടി അക്മൽ ഷാനും കോഴിക്കോടിനുവേണ്ടി അനജ് കൃഷ്ണനും ഓരോ ഗോൾ വീതം നേടി.

ഫൈനലിലെ മികച്ച കളിക്കാരനായി മലപ്പുറത്തിെൻറ അക്മൽ ഷാൻ തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറത്തിെൻറ ഹാറൂൺ ദിൽഷാദ് ടൂർണമെൻറിലെ മികച്ച കളിക്കാരനായി. മികച്ച ഗോളിനുള്ള പുരസ്കാരത്തിന് കാസർകോടിെൻറ അഹമ്മദ് സ്വാബിഹ് അർഹനായി. കോഴിക്കോടിെൻറ അനുരാജാണ് കൂടുതൽ ഗോൾ നേടിയത്.
Tags:    
News Summary - junior football- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.