കോഴിക്കോട്: ഗുരുതരമായ അച്ചടക്ക ലംഘനത്തിെൻറയും സാമ്പത്തിക ക്രമക്കേടിെൻറയും പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയ രണ്ടുപേരെ മുന്നിൽനിർത്തി മുസ്ലിംലീഗ് നടത്തുന്ന കുത്സിതനീക്കങ്ങൾ വിലപ്പോകില്ലെന്ന് െഎ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. വ്യക്തിവിശുദ്ധിയുള്ളവർക്ക് മാത്രമേ പാർട്ടിയിൽ സ്ഥാനമുള്ളൂ. സ്വഭാവദൂഷ്യമുള്ള ഒരാളെയും വെച്ചുപൊറുപ്പിക്കില്ലെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ പുറത്താക്കിയവർ, െഎ.എൻ.എല്ലിെൻറയും സുലൈമാൻ സേട്ടിെൻറയും പേര് ദുരുപയോഗം ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.