മരിച്ച നിലയിൽ കണ്ടെത്തി

കൊടിയത്തൂർ: ചെറുവാടി കണ്ടങ്ങൽ അയ്യപ്പകുന്ന് യുസഫിനെ (41) വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. മരണം നടന്നിട്ട് മൂന്നു ദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് നിഗമനം. യൂസഫ് തനിച്ചായിരുന്നു താമസം. വ്യാഴാഴ്ച ഉച്ചയോടെയാണ് വീടിെൻറ മുറ്റത്ത് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെടുന്നതായി അടുത്ത വീട്ടിൽ ജോലിക്കെത്തിയവർ രണ്ടു ദിവസം മുമ്പേ പറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല. പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മറ്റി. ഭാര്യ: ഫാത്തിമ. മക്കൾ: ഫാത്തിമ ഷെറിൻ, മുഹമ്മദ്‌ ഷിഫിൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.