നിതിൻ

വെസ്റ്റ്ഹിൽ അപകടം: ചികിത്സയിലായിരുന്ന യുവാവും മരിച്ചു

എലത്തൂർ: കണ്ണൂർ റോഡ് വെസ്റ്റ്ഹിൽ സെന്‍റ് മൈക്കിൾസ് സ്കൂളിനു സമീപം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവും മരിച്ചു. തലക്കുളത്തൂർ പാലോറമല ചുനയിൽ സുധീഷി‍െൻറ മകൻ നിധിനാണ് (21) വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

നിധിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന തലക്കുളത്തൂർ പാലോറ ക്ഷേത്രത്തിനു സമീപം ലളിതാലയത്തിൽ ഷാജിയുടെ മകൻ മണികണ്ഠൻ (19) അപകട സ്ഥലത്തുതന്നെ മരിച്ചിരുന്നു.

ഗുരുതര പരിക്കേറ്റ നിധിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച രാവിലെ എട്ടേമുക്കാലോടെയാണു മണികണ്ഠനും നിധിനും സഞ്ചരിച്ച ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചത്.

അമിത വേഗത്തിലായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടന്നുവരവെയാണ് ബൈക്കുമായി ഇടിച്ചത്. മാതാവ്: ഷിനി. സഹോദരി: നന്ദ സുധീഷ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.