തമിഴ്നാട്ടിലെ മഹാബലിപുരത്ത് ദക്ഷിണ മേഖല കൗൺസിലിൽ പങ്കെടുക്കാനെത്തിയ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് , കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ എന്നിവർക്കൊപ്പം

ദക്ഷിണ മേഖല കൗൺസിൽ യോഗത്തിൽ പങ്കെടുത്ത് കർണാടക മുഖ്യമന്ത്രി

ബംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടന്ന 31-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പങ്കെടുത്തു. കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക, കർണാടക ഐ.ടി, ബി.ടി, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവരുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    
News Summary - Karnataka Chief Minister attends meeting of South Zone Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.