നെടുമങ്ങാട്: വീടാക്രമിച്ച് ദമ്പതികളെ മർദിച്ച സംഭവത്തിൽ നിരവധി കേസുകളിൽ പ്രതികളായ യുവാക്കൾ പിടിയിൽ. കരുപ്പൂര് കുഴിവിള വീട്ടിൽ സ്റ്റംബർ അനീഷ് എന്ന അനീഷ് (31), കരുപ്പൂര് ഖാദി ബോർഡിന് സമീപം രാജേഷ് ഭവനിൽ പാറ രതീഷ് എന്ന രതീഷ്(32) എന്നിവരാണ് പിടിയിലായത്. കരുപ്പൂര് മൊട്ടമൂട് സ്വദേശി കണ്ണെൻറ വീടാണ് അടിച്ചുതകർക്കുകയും അവരെ മർദിക്കുകയും ചെയ്തത്. ഇൻസ്പെക്ടർ സജിമോൻ, എസ്.െഎമാരായ അനിൽകുമാർ, സുനിൽ ഗോപി, ഗ്രേഡ് എസ്.െഎ സതീഷ്കുമാർ, എ.എസ്.െഎ വേണു ഫ്രാങ്ക്്ളിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.