തിരുവനന്തപുരം: പൊലീസ് ഡ്രൈവർ ഗവാസ്കറെ എ.ഡി.ജി.പിയുടെ മകൾ മർദിച്ച സംഭവത്തിൽ മൂന്നുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സംഘം അനുമതി തേടി. എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകൾ സ്നിക്ത കുമാർ, ഇവരുടെ കായികപരിശീലകയായ പൊലീസ് ഉദ്യോഗസ്ഥ, എ.ഡി.ജി.പിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ മൊഴി രേഖപ്പെടുത്താനാണ് അനുമതി തേടി ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.