കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ചരിത്രകാരൻ പ്രഫ. എം.ജി.എസ്. നാരായണൻ സുഖം പ്രാപിക്കുന്നു. ബേബി മെമ്മോറിയൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്ന അദ്ദേഹത്തിെൻറ നില മെച്ചപ്പെട്ടതായി ഭാര്യ പ്രേമലത അറിയിച്ചു. ഞായറാഴ്ച മുറിയിലേക്ക് മാറ്റിയേക്കും. ശ്വാസംമുട്ടലിനും പനിക്കും കുറവുണ്ട്. ഹൃദയസംബന്ധമായ തകരാറുകളൊന്നുമില്ലെന്ന് പരിേശാധനയിൽ തെളിഞ്ഞു. വൃക്കയിലെ ക്രിയാറ്റിെൻറ അളവ് കൂടുതലാണ്. കഴിഞ്ഞ ദിവസം െക.പി. കേശവമേനോൻ ഹാളിൽ ചടങ്ങിനെത്തിയപ്പോഴാണ് എം.ജി.എസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.