പത്തനംതിട്ട: തിരുവിതാംകൂർ ദേവസം ബോർഡ് നടത്തിയ പമ്പയിൽ തുടരുന്നു. ചിങ്ങം ഒന്നിന് ആരംഭിച്ച നാലുദിവസം പിന്നിട്ടു. ഞായറാഴ്ച രാവിലെ ആറിന് ഗണപതി ഹോമവും എട്ടിന് കാലടി ശ്രീശങ്കരവേദ വിദ്യാപീഠത്തിലെ 30ഒാളം വിദ്യാർഥികളുടെ വേദപാരായണവും നടന്നു. റാന്നി നാരായണീയ പാരായണ സമിതിയിലെ 70ഒാളം അമ്മമാർ നാരായണീയ പാരായണവും നടത്തി. പാരായണത്തിൽ പെങ്കടുത്തവർക്ക് ദേവസം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ ഷാളണിയിച്ചു. അഞ്ചാം ദിവസമായ തിങ്കളാഴ്ച രാവിലെ ഗണപതി ഹോമവും ആദിവാസി ദലിത് ഗോത്ര സാംസ്കാരിക സഭ അവതരിപ്പിക്കുന്ന 'തെയ്യാര'വും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.