ഇടത് യുവജന സംഘടനകൾ ഏറ്റുമുട്ടി

കുന്നിക്കോട്: വിളക്കുടിയിൽ വീണ്ടും ഇടത് യുവജന സംഘടനകൾ ഏറ്റുമുട്ടി. രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. വൈകീട്ട് അഞ്ചോടെയാണ് സംഘർഷം. വാനിലെത്തിയ സംഘം എ.ഐ.വൈ.എഫ് പ്രവർത്തകർ ശാസ്ത്രി ജങ്ഷനിൽ നിൽക്കുകയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മർദിക്കുകയായിരുന്നു. സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അൽ അമീൻ, അൻവർഷാ എന്നിവർക്ക് പരിക്കേറ്റു.കാലങ്ങളായി സി.പി.എമ്മും സി.പി.ഐയുമായി നിലനിൽക്കുന്ന പ്രശ്നങ്ങളുടെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസം വൈകീട്ട് നടന്ന സംഘർഷം. കഴിഞ്ഞ ദിവസം ടൗണിൽ സി.പി.എം പ്രവർത്തകരും സി.പി.ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. എ.ഐ.വൈ.എഫ് പ്രവർത്തകന് പരിക്കേറ്റിരുന്നു. കുന്നിക്കോട് പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.