തിങ്കളാഴ്ച രാവിലെ 11ന് തുടങ്ങിയ ഉപരോധം വൈകീട്ട് 6.30ഓടെ അവസാനിക്കുന്ന ഘട്ടമെത്തിയപ്പോൾ ചെയർമാൻെറ ഇടപെടലിൽ വിഷയം വീണ്ടും വഷളാകുകയായിരുന്നു. ആറ് മണിയോടെ മിനിറ്റ്സിൽ സെക്രട്ടറി ഒപ്പുവെച്ചെങ്കിലും സമരം അവസാനിപ്പിക്കാതെ മിനിറ്റ്സ് നൽകില്ലെന്ന നിലപാട് ചെയർമാൻ സ്വീകരിച്ചതാണ് പ്രശ്നമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.