കൊച്ചി: തീവ്ര ഹിന്ദുത്വവാദികൾക്കെതിരെയും പാർശ്വവത്കൃതർക്കുവേണ്ടിയും സംസാരിച്ചിരുന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പി.ഡി.പി കേന്ദ്രകമ്മിറ്റി പ്രതിഷേധിച്ചു. നീതിക്കായി ശബ്ദിക്കുന്ന വിയോജിപ്പിെൻറ ശബ്ദങ്ങളെ കൊന്നുകളയുക എന്ന ഫാഷിസ്റ്റ് അജണ്ടയാണ് സംഘ്പരിവാർ നടപ്പാക്കുന്നത്. കൽബുർഗിയുടെയും പൻസാെരയുടെയും കൊലപാതകികളെയും ആസൂത്രകരെയും കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയ സർക്കാറുകളും ഇക്കാര്യത്തിൽ കുറ്റക്കാരാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.