ന്യൂഡൽഹി: ആധാർ എൻറോൾമെൻറ് സെൻററുകൾ തുറക്കാൻ ബാങ്കുകൾക്ക് യു.െഎ.ഡി.എ.െഎ ഒരു മാസംകൂടി സമയം അനുവദിച്ചു. ആഗസ്റ്റ് അവസാനത്തോടെ എല്ലാ സ്വകാര്യ-പൊതുമേഖല ബാങ്കുകളുടെയും പത്തിൽ ഒന്ന് ബ്രാഞ്ചുകൾ വീതം സെൻററുകൾ തുറക്കണമെന്ന് യു.െഎ.ഡി.എ.െഎ നേരത്തേ നിർദേശിച്ചിരുന്നു. ചില ബാങ്കുകൾ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നീട്ടിയത്. സെപ്റ്റംബർ 30നകം സെൻററുകൾ തുടങ്ങാത്ത ബ്രാഞ്ചുകളിൽനിന്ന് 20,000 രൂപ വീതം പിഴയീടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.