കാസർകോട്: കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച 'കണ്ണുതുറന്ന് കാണുക കണ്ണീരണിഞ്ഞ മുഹമ്മദ് കുഞ്ഞിയുടെ ജീവിതം' എന്ന വാർത്ത തെറ്റിദ്ധാരണജനകമാണെന്നും കുടുംബത്തിെൻറ അനുമതിയില്ലാതെ പാലിയേറ്റിവിെൻറ പേരിൽ സാമ്പത്തികതട്ടിപ്പ് ലക്ഷ്യംെവച്ച് ചിലർ നടത്തിയ നാടകമാണെന്നും ബന്ധുക്കൾ അറിയിച്ചു. മുഹമ്മദ് കുഞ്ഞിയുടെ ചികിത്സച്ചെലവിന് ആരെയും സമീപിച്ചിട്ടില്ല. അത്തരത്തിൽ ആരെങ്കിലും തട്ടിപ്പ് നടത്തുന്നുണ്ടെങ്കിൽ കുടുംബത്തിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്നും നിയമത്തിെൻറ വഴി സ്വീകരിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.