അഞ്ച് മാസത്തെ േക്ഷമപെൻഷൻ മാർച്ച് മൂന്നാംവാരത്തോടെ

തിരുവനന്തപുരം: വർധിപ്പിച്ച നിരക്കിൽ പെൻഷൻ തുക മാർച്ചിൽ മുൻകൂറായി നൽകാൻ സർക് കാർ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ വരുന്ന ഏപ്രിൽ വരെയുള്ള അഞ്ചുമാസത്തെ സാമൂഹിക സുരക്ഷ പെൻഷനുകളും ക്ഷേമനിധി പെൻഷനും മാർച്ച് മൂന്നാംവാരത്തോടെ ഗുണഭോക്താക്കൾക്ക് നൽകും.

ഇതിനൊപ്പമാണ് വർധിപ്പിച്ച നിരക്കിെല ഏപ്രിലിലെ പെൻഷൻ മുൻകൂറായി നൽകുന്നത്. സാമൂഹികസുരക്ഷ പെൻഷനുകളിൽ 100 രൂപ വർധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റ്പ്രസംഗത്തിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 2980.68 കോടി രൂപയാണ് അഞ്ചുമാസത്തെ പെൻഷൻ നൽകാനുള്ള ചെലവെന്ന് ധനമന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു.

പെൻഷൻ അർഹത പരിശോധിക്കുന്നത് നിഷേധിക്കാൻ വേണ്ടിയാണെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. നിലവിൽ സാമൂഹികസുരക്ഷ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു ലഭിക്കുന്നതിന് അർഹതപരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കില്ല. ഇതിനാവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Welfare penson scheme-Kerala news-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.