കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും സര്‍ക്കാരിനും ഹൈകോടതിയുടെ ശാസന.
സര്‍ക്കാര്‍ മാനേജ്മെൻറുകളുടെ കളിപ്പാവയായി മാറുന്നുവെന്ന് പറഞ്ഞ കോടതി പല കോളജുകളെയും സഹായിക്കാന്‍ ശ്രമം നടക്കുന്നതായും നിരീക്ഷിച്ചു. കമ്മ്യൂണിസ്റ്റ് സർക്കാറിൽ നിന്നും ഫ്യൂഡൽ ഉദ്യോഗസ്ഥ മനോഭാവം പ്രതീക്ഷിച്ചില്ലെന്നും കോടി പറഞ്ഞു.
കോടതി വിധികള്‍ വളച്ചൊടിക്കാന്‍ പ്രവേശന പരീക്ഷാ കമ്മീഷണർ ശ്രമിക്കുന്നു. ഇങ്ങനെയാണെങ്കില്‍ കമമീഷണർ കോടതിയലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും കോടതി ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.