ശബരിമലയിൽ  യുവതികൾ  ദർശനത്തിനെത്തി

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ആന്ധ്ര സ്വദേശിനികളായ രണ്ട് സ്ത്രീകളാണ് ദർശനത്തിനെത്തിയത്. 
10നും 50നും ഇടക്ക് പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ എത്തുന്നതിനുള്ള ആചാരപരമായ വിലക്ക്  ലംഘിച്ചാണ് ഇവർ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സന്നിധാനെത്തത്തിയത്. പമ്പയിൽ തടയാഞ്ഞതിനാലാണ് സന്നിധാനം വരെ എത്താനായത്. സാധാരണ യുവതികളെ  പമ്പയിൽ തടയുകയാണ് പതിവ്. ശബരിമലയിൽ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ്  സുപ്രീംകോടതി ഭരണഘടന െബഞ്ചിനുമുന്നിലാണ്.
Tags:    
News Summary - Sabarimala - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.