ഒമ്പതുകാരിയെ പീഡിപ്പിച്ച 62കാരൻ റിമാൻഡിൽ

കുമ്പള: ബന്ധുവായ 62 വയസ്സുകാരൻ ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. സീതാംഗോളിയിൽ നടന്ന സംഭവത്തിൽ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ദാരിദ്ര്യമനുഭവിക്കുന്ന പെൺകുട്ടിയുടെ കുടുംബത്തെ വീടിനടുത്ത് താമസിക്കുന്ന ഇയാൾ പലപ്പോഴായി സഹായിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ഈ ബന്ധം മുതലെടുത്ത് ഇയാൾ പീഡിപ്പിക്കുകയായിരുന്നുവത്രേ. പീഡനവിവരം പെൺകുട്ടി കൂട്ടുകാരികളോട് പറഞ്ഞതിനെത്തുടർന്നാണ് രക്ഷിതാക്കൾ അറിയുന്നത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെടുകയും പൊലീസ് നടപടിയെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

Tags:    
News Summary - pocso case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT