പത്തനംതിട്ട: നിരോധനാജ്ഞ നിലനിൽക്കെ പന്തളത്ത് ബി.ജെ.പി-സി.പി.എം സംഘർഷം. ബി.ജെ.പി ഹർത്താലിനോടനുബന്ധിച്ച് സി.ഐ.ടി.യു പ്രവർത്തകനായ ഒാട്ടോ തൊഴിലാളി ബിനോയ്(45)ക്ക് ഹർത്താലനുകൂലികളുടെ മർദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച രാത്രി 8.30ന് പന്തളം പോന്തല്ലൂരിൽ ആർ.എസ്.എസ് പ്രവർത്തകനായ കടക്കാട് മേലൂത്ത് അജിത്തി(38)ന് വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.