തിരുവനന്തപുരത്ത് മാത്രമേ മത്സരിക്കൂ -വി.എസ്. ശിവകുമാർ

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുെന്നങ്കിൽ തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് മാത്രമേ ഉള്ളൂവെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാർ.

ഇത് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ശിവകുമാർ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ മോശം പ്രകടനത്തെ തുടർന്ന് സുരക്ഷിത മണ്ഡലത്തിലേക്ക് മാറിയേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. നേമം ബി.ജെ.പിയിൽനിന്ന് പിടിച്ചെടുക്കാനും ശിവകുമാറിനെ നിയോഗിച്ചേക്കുമെന്ന ചർച്ചയും കോൺഗ്രസിലുയർന്നിരുന്നു.

'മത്സരിക്കുെന്നങ്കിൽ തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് മാത്രമേ മത്സരിക്കൂ. ഇത് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അത്രത്തോളം ആത്മവിശ്വാസം എനിക്കുണ്ട്. അവിടെ ജനങ്ങളുമായി നല്ല ബന്ധമുള്ളയാളാണ്. വളരെയധികം വികസന പ്രവർത്തനവും നടത്തി -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - only contest from thiruvananthapuram -vs sivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.