വാഹന മോഷണം: മാസത്തിനുശേഷം പ്രതികൾ പിടിയിൽ

സുൽത്താൻ ബത്തേരി: ഒരു മാസം മുമ്പ് സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ സ്വദേശി ജിനീഷിെൻറ പിക്കപ്പ് വാൻ മോഷ്ടിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അങ്ങാടിപ്പുറം പള്ളിപ്പുറം വീട്ടിൽ മുഹമ്മദാലി (43), തേലക്കാട് തളിയിൽ രത്നകുമാർ (42), തമിഴ്നാട് ചേരമ്പാടി മഞ്ഞംപ്രിയത്തിൽ നസീർ (55) എന്നിവരാണ് സുൽത്താൻ ബത്തേരി പൊലീസിെൻറ പിടിയിലായത്.

മോഷ്ടിച്ച പിക്കപ്പ് വാൻ തമിഴ്നാട്ടിൽ വിറ്റെന്നാണ് പ്രതികൾ പൊലീസിന് നൽകിയ വിവരം. മുഹമ്മദാലിയും രത്നകുമാറും അഗളിയിലെ ഒരു തോട്ടത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. നസീറിനെ പെരിന്തൽമണ്ണയിൽനിന്നാണ് പിടികൂടിയത്. പിടിയിലായവർ മുമ്പ് കഞ്ചാവു കേസുകളിൽ പ്രതികളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സുൽത്താൻ ബത്തേരി എസ്.ഐ പി.ജി. രാംജിത്തിെൻറ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.ഡി. സന്തോഷ്, സിവിൽ പൊലീസ് ഓഫിസർ എ.വി. നൗഫൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Vehicle theft; accused arrested month after

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.