ഡോ. പി. ലക്ഷ്മണൻ മാസ്റ്റർക്ക് ശ്രേഷ്ഠ ഗാന്ധിയൻ പുരസ്കാരം

സുൽത്താൻ ബത്തേരി: കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ശ്രേഷ്ഠ ഗാന്ധിയൻ പുരസ്കാരം ഡയറ്റ് മുൻ പ്രിൻസിപ്പലും ഗാന്ധിയനുമായ ഡോ. പി. ലക്ഷ്മണൻ മാസ്റ്റർക്ക്.

ഗാന്ധിജി കേരളത്തില്‍ വന്നതി‍െൻറ ശതാബ്ദി വര്‍ഷത്തിലാണ് പുരസ്കാരം.

ഗാന്ധിജിയുടെ ആദർശങ്ങൾ പാലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ദേശ സ്നേഹി എന്ന നിലയിലാണ് അവാർഡ് നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ദേശീയ അധ്യാപക അവാർഡ് ജേതാവും കെ.പി.ജി.ഡി സംസ്ഥാന നിർവാഹക സമിതി അംഗവുമായ കുര്യാക്കോസ് ആൻറണി, ജില്ല പ്രസിഡൻറ് ഇ.വി. അബ്രാഹം, സെക്രട്ടറി എൽദോ കെ. ഫിലിപ്പ് എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.