representational image

അർബുദ ബാധിതയായ വീട്ടമ്മ കനിവ് തേടുന്നു

പുൽപള്ളി: അർബുദം ബാധിച്ച വിധവയായ വീട്ടമ്മ ചികിത്സ ചെലവുകൾക്കായി ഉദാരമനസ്ക്കരുടെ സഹായം തേടുന്നു. പുൽപള്ളി ആലത്തൂർ മുണ്ടക്കൽ മറിയമാണ് അർബുദത്തെ തുടർന്ന് തുടർചികിത്സക്കായി സഹായം തേടുന്നത്. രണ്ടരവർഷം മുമ്പാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളജിലടക്കം ചികിത്സ തേടിയിരുന്നു. കാൻസർ സുഖപ്പെടുത്തുന്നതിനുള്ള ചികിത്സയിലാണിപ്പോഴും. കീമോതെറപ്പി അടക്കമുള്ള ചികിത്സക്ക് നല്ലൂർനാട് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. മരുന്നുകൾ കുറെ പാലിയേറ്റിവ് പ്രവർത്തകർ നൽകുന്നുണ്ട്.

എന്നാൽ, ചികിത്സക്കായി ആശുപത്രിയിൽ പോകുന്നതിനും മറ്റും വാഹനക്കൂലി നൽകാൻ പാടുപെടുകയാണിവർ. ചില മരുന്നുകളും പുറമെ നിന്ന് വാങ്ങേണ്ടിവരുന്നുണ്ട്. ഇവരുടെ ഭർത്താവ് ഏതാനും വർഷം മുമ്പ് മരിച്ചു. ഇവരെ സഹായിക്കാൻ ചികിത്സ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. പെരിക്കല്ലൂർ കനറാ ബാങ്കിൽ 110106749202 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചു. ഐ.എഫ്.എസ്.സി കോഡ്: സി.എൻ.ആർ.ബി 1701. സഹായിക്കുന്നതിന് സുമനസ്സുകൾ തയാറാകണമെന്ന് വാർഡ് അംഗം ഷിജോയ് മാപ്ലശ്ശേരി അഭ്യർഥിച്ചു. 

Tags:    
News Summary - A cancer-stricken housewife seeks treatment help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 04:15 GMT