യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ആറുപേർ കൂടി പിടിയിൽ

ആറ്റിങ്ങൽ: കടയ്ക്കാവൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ആറ് പ്രതികള്‍ കൂടി പിടിയിൽ. കവലിയൂര്‍ കൊടിതൂക്കികുന്ന് ജോളി ഭവനില്‍ ജോണ്‍ (29), ജോസ് (35), സുജിത ഭവനില്‍ സുരേഷ് (46), കാട്ടുവിള വീട്ടില്‍ സുഭാഷ് (44), മേലെവിള വീട്ടില്‍ റീജു (37), കുളമുട്ടം മുട്ടുകോണം ചരുവിളവീട്ടില്‍ അജിത് (35) എന്നിവരാണ് പിടിയിലായത്.

പെരുംകുളം മിഷന്‍ കോളനി കല്ലറതോട്ടം വീട്ടില്‍ ജോഷി(38)യെയാണ് കഴിഞ്ഞ ഒമ്പതിന് വീട്ടിലേക്കുള്ള വഴിയിലിട്ട് വെട്ടിക്കൊന്നത്.

നാലുപ്രതികളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഡിവൈ.എസ്.പി ബാബുകുട്ടന്‍, എസ്.എച്ച്.ഒ ജയപ്രകാശ്, എസ്.ഐ ശ്യാം മഹീന്‍, സി.പി.ഒമാരായ ജ്യോതിഷ്, ഡീന്‍, ഗിരീഷ്, സന്തോഷ്, ബിനോജ്, ശ്രീകുമാർ, സുജിത്ത്, ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - The case of a man hacked to death; six more accused under custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.